ആരും നോക്കാതെയിരുന്ന കൂട്ടില്‍,
അവകാശം സ്ഥാപിച്ചു ഞാന്‍.
അരിയുടെ എണ്ണം നോക്കാതെ,
അടുപ്പത്ത് വെള്ളം തിളപ്പിച്ചു.
അറിയിപ്പില്ലാതെ കടന്നു വരുന്ന
അതിഥിയുടെ കാലൊച്ച കാത്തിരുന്നു.
അവസാനം, അവന്‍ വന്നെന്‍റെ
ആത്മാവ് പറിച്ചു കൊണ്ടു പോയി.
Publised in "Siraj Daily" Friday Feature on March 23, 2007 (Page 8)
No comments:
Post a Comment